ഒരു ഒപ്പാണ് വിസ്മയയുടെ ജീവനെടുത്തത് , ചങ്ക് പൊള്ളിക്കും ഈ വാക്കുകൾ | Oneindia Malayalam

  • 3 years ago
സഹോദരിയുടെ അവസ്ഥയും ഭര്‍ത്താവ്, കുടുംബം എന്നീ വിഷയങ്ങളുമെല്ലാം പറഞ്ഞാണ് അന്ന് ഉദ്യോഗസ്ഥര്‍ രമ്യതയ്ക്ക് ശ്രമിച്ചത്. ഒടുവില്‍ കുടുംബം കേസ് ഒഴിവാക്കി ഒപ്പിട്ടു കൊടുക്കുകയായിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെന്ന് ഒപ്പിട്ടു കൊടുത്തതു കൊണ്ടാണ് എന്റെ സഹോദരി മൃതദേഹമായതെന്നും അവളെ നഷ്ടപ്പെട്ടതെന്നും വിജിത്ത് നായര്‍ പറയുന്നു.

Recommended